കാഷ്മീർ നിയമസഭാ തെരഞ്ഞെടുപ്പ് നിരീക്ഷിക്കാൻ രാജ്യാന്തര പ്രതിനിധി സംഘമെത്തി
കാഷ്മീർ നിയമസഭാ തെരഞ്ഞെടുപ്പ്  നിരീക്ഷിക്കാൻ രാജ്യാന്തര പ്രതിനിധി സംഘമെത്തി
Thursday, September 26, 2024 1:18 AM IST
ശ്രീനഗർ: ജമ്മുകാഷ്മീർ നിയമസഭാ തെരഞ്ഞെടുപ്പ് നിരീക്ഷിക്കാൻ രാജ്യാന്തര പ്രതിനിധി സംഘമെത്തി. യുഎസ്, നോർവേ, സിംഗപ്പുർ ഉൾപ്പെടെ 16 രാജ്യങ്ങളിൽനിന്നുള്ള പ്രതനിധി സംഘമാണ് തെരഞ്ഞെടുപ്പ് നിരീക്ഷിക്കാനെത്തിയത്.

ബുദ്ഗാം ജില്ലയിലെ ഓംപോറയിലുള്ള പോളിംഗ് സ്റ്റേഷനുകളിലും ലാൽചൗക്ക് മണ്ഡലത്തിലെ അമിര കദൽ, എസ്പി കോളജ്, ചിനാർ ബാഗ് എന്നിവിടങ്ങളിലും നിരീക്ഷക സംഘമെത്തി.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഈ പോളിംഗ് സ്റ്റേഷനുകളിൽ പലതിലുമാണ് കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയത്. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർകൂടിയായ ബദ്ഗാം ഡെപ്യൂട്ടി കമ്മീഷണർ അക്ഷയ് ലബ്രൂ വോട്ടിംഗ് പ്രക്രിയയെക്കുറിച്ച് നിരീക്ഷകർക്ക് വിശദീകരിച്ചു.


യുഎസ്, മെക്‌സിക്കോ, ഗയാന, ദക്ഷിണ കൊറിയ, സൊമാലിയ, പനാമ, സിംഗപ്പുർ, നൈജീരിയ, സ്പെയിൻ, ദക്ഷിണാഫ്രിക്ക, നോർവേ, ടാൻസാനിയ, റുവാണ്ട, അൾജീരിയ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.