ജീവനാംശവും നഷ്ടപരിഹാരവും നൽകുന്നതുമായി ബന്ധപ്പെട്ടുള്ള കർണാടക ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തു ഒരു സ്ത്രീ നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ വിശദീകരണം.
ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങൾ എല്ലാ സ്ത്രീകൾക്കും ഒരുപോലെ ഈ നിയമത്തിലൂടെ ഉറപ്പ് നൽകുന്നുവെന്ന് കോടതി വ്യക്തമാക്കി.