സിദ്ധരാമയ്യയ്ക്കെതിരായ അന്വേഷണം: അപ്പീൽ നൽകുമെന്ന് കർണാടക സർക്കാർ
സിദ്ധരാമയ്യയ്ക്കെതിരായ അന്വേഷണം:  അപ്പീൽ നൽകുമെന്ന് കർണാടക സർക്കാർ
Friday, September 27, 2024 2:08 AM IST
ബംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കെതിരേ അന്വേഷണത്തിന് അനുമതി നൽകിയ കോടതി ഉത്തരവിനെതിരേ അപ്പീൽ സമർപ്പിക്കുമെന്നു മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എ.എസ്. പൊന്നണ്ണ. ഇക്കാര്യത്തിൽ‌ നിയമവിദഗ്ധരുമായി കൂടിയാലോചന നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

ഏതു തരത്തിലുള്ള അന്വേഷണവും ന‌ടക്കുന്നതിൽ എതിർപ്പില്ല. അന്വേഷണം നടക്കട്ടെ. എന്നാൽ നിയമപരമായ ചില പാളിച്ചകൾ സംഭവിച്ചിട്ടുണ്ട്. ഇതു പരിഹരിക്കപ്പെടണം. അതിനായി അപ്പീൽ നൽകും.

മുതിർന്ന അഭിഭാഷകരുമായി ചർച്ചകൾ നടന്നുവരികയാണ്. കേസിൽ വാദിച്ച അഭിഷേക് മനുസിംഗ്‌വിയുടെ ഉപദേശം തേടാനും ശ്രമിക്കുന്നുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ നിലപാട് വ്യക്തമാക്കും-അദ്ദേഹം കൂട്ടിച്ചേർ‌ത്തു.


മൈസൂരു നഗരവികസന അതോറിറ്റിയുമായി (മുഡ) ബന്ധപ്പെട്ട ഭൂമിയിടപാട് കേസിൽ സിദ്ധരാമയ്യയ്ക്കെതിരേ അന്വേഷണത്തിന് പ്രത്യേക കോടതി ഉത്തരവിട്ടിരുന്നു. ഇതോടെ മുഖ്യമന്ത്രിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കളമൊരുങ്ങിയിരിക്കുകയാണ്.

സിദ്ധരാമയ്യയ്ക്കെതിരേ അന്വേഷണം നടത്തി മൂന്നു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ലോകായുക്ത പോലീസിന് ജനപ്രതിനിധികളുടെ പ്രത്യേക കോടതിയാണ് നിർദേശം നൽകിയത്.

മുഖ്യമന്ത്രിക്കെതിരേ അന്വേഷണം നടത്താൻ ഗവർണർ താവർചന്ദ് ഗെഹ്‌ലോട്ട് അനുമതി നൽകിയതിനെ ഹൈക്കോടതി സിംഗിൾ ബെഞ്ച് ശരിവച്ചതിനു തൊട്ടുപിന്നാലെയാണ് പ്രത്യേക കോടതി ഉത്തരവുണ്ടായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.