കാണാക്കയങ്ങൾ താണ്ടിയ ദൗത്യം
കാണാക്കയങ്ങൾ  താണ്ടിയ ദൗത്യം
Thursday, September 26, 2024 1:50 AM IST
കാർവാർ: ഉരുൾപൊട്ടലിന്‍റെ ഭീകരത കണ്ടറിയാവുന്ന മലയാളികൾക്ക് മലയിടിച്ചിലെന്നു കേൾക്കുമ്പോൾ താരതമ്യേന ചെറുതെന്ന് തോന്നിപ്പോകും. പക്ഷേ ഷിരൂരിൽ സംഭവിച്ചത് വളരെ ഉയരമുള്ള മലയുടെ ഒരു ഭാഗം അങ്ങനെതന്നെ അടർന്ന് തൊട്ടുതാഴെയുള്ള ദേശീയപാതയിലേക്ക് പതിക്കുകയും പിന്നെ ദേശീയപാതയുടെ ഒരു ഭാഗത്തിനൊപ്പം താഴെയുള്ള ആഴമേറിയ പുഴയിലേക്ക് വീഴുകയുമായിരുന്നു.

ആ വഴിയിലുള്ള വാഹനങ്ങളെയും ആളുകളെയും ഹോട്ടൽ കെട്ടിടത്തെയുമെല്ലാം അത് ഒപ്പം കൊണ്ടുപോയി. ഒരു കണക്കിന് പറഞ്ഞാൽ ഉരുൾപൊട്ടൽ തന്നെ.

ദേശീയപാതയോരത്ത് നിർത്തിയിട്ടിരുന്ന ഗ‍്യാസ് ടാങ്കർ പുഴയിലൂടെ ഒഴുകിനടക്കുന്നതു കണ്ടാണ് അപകടത്തിന്‍റെ ഭീകരത ആദ്യം ലോകമറിഞ്ഞത്.

പാതയോരത്തെ ഹോട്ടൽ നിന്നിരുന്ന സ്ഥലം ശൂന്യമായിരുന്നു. ദീർഘദൂര ലോറികളടക്കമുള്ള വാഹനങ്ങൾ പാതയോരത്ത് നിർത്തിയിട്ട് ഡ്രൈവർമാർ വിശ്രമിക്കുന്ന ഇടമായതിനാൽ എത്ര വാഹനങ്ങളാണ് അപകടത്തിൽ പെട്ടതെന്ന കാര്യത്തിൽപോലും ഒരു വ്യക്തതയുമുണ്ടായിരുന്നില്ല.

മണ്ണിടിച്ചിലുണ്ടായ സമയത്ത് അർജുനും ലോറിയും ഷിരൂരിലുണ്ടായിരുന്നുവെന്ന കാര്യം അല്പം വൈകിയാണ് ബന്ധുക്കളും നാട്ടുകാരും അറിയുന്നത്. ദുരന്തത്തിൽ പെട്ടുപോയിട്ടുണ്ടെങ്കിൽ പുഴയിലായിരിക്കുമെന്ന് ചൂണ്ടിക്കാട്ടി കർണാടക അധികൃതർ തെരച്ചിൽ തുടങ്ങിയെങ്കിലും കരയിൽതന്നെ കൂടിക്കിടക്കുന്ന മണ്ണിനകത്ത് പെട്ടുപോയിട്ടുണ്ടാകാമെന്ന നിലപാടാണ് കേരളത്തിൽ നിന്നെത്തിയവർ സ്വീകരിച്ചത്.


ഇതിന്‍റെ പേരിലാണ് തുടക്കത്തിൽ തിരച്ചിൽ ദിവസങ്ങളോളം വൈകിയത്. കേരളത്തിൽ നിന്നെത്തിയവരും കർണാടക അധികൃതരും തമ്മിൽ തർക്കത്തിനും ഇത് കാരണമായി. ഏറെ ദിവസങ്ങൾക്കു ശേഷം നാവികസേനയുടെ ശാസ്ത്രീയ സംവിധാനങ്ങളുപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ലോറി പുഴയ്ക്കടിയിൽ തന്നെയാണെന്ന കാര്യംസ്ഥിരീകരിച്ചത്.

എന്നാൽ കേരളത്തിലെ താരതമ്യേന ചെറിയ പുഴകളോട് താരതമ്യപ്പെടുത്താനാകാത്ത വിധം വീതിയും ആഴവുമുള്ള ഗംഗാവലിപ്പുഴ പിന്നെയും പിടിതരാതെ നിന്നു. ഇത്രയും ഭാരമേറിയ ലോറി ലോംഗ് ബൂം എസ്കവേറ്ററുകൾ ഉപയോഗിച്ചുപോലും എത്തിപ്പെടാനാകാത്ത ആഴങ്ങളിൽ മറഞ്ഞിരിക്കുകയാണെന്ന് വ്യക്തമായതോടെ പൊതുവേ കടലിൽ മാത്രം ഉപയോഗിച്ച് പരിചയമുള്ള ഡ്രഡ്ജർ എത്തിക്കേണ്ടിവന്നു. പുഴയ്ക്ക് കുറുകെയുള്ള രണ്ട് പാലങ്ങൾക്കടിയിലൂടെ ഡ്രഡ്ജർ കടത്തിവിടാനും ഏറെ പ്രയത്നം വേണ്ടിവന്നു.

പുഴയിലെ ഒഴുക്കും ജലനിരപ്പും കുറഞ്ഞിട്ടും ഡ്രഡ്ജറിന് അർജുന്‍റെ ലോറിയെ കൈയെത്തിപ്പിടിക്കാൻ അഞ്ചു ദിവസം വേണ്ടിവന്നു എന്നതിൽ നിന്നുതന്നെ പുഴയിലെ കാണാക്കയങ്ങളുടെ ആഴം എത്രത്തോളമെന്ന് വ്യക്തമാണ്.

ഇത്രയൊക്കെ പ്രതിസന്ധികൾ മുന്നിലുണ്ടായിട്ടും അർജുന്‍റെ കുടുംബാംഗങ്ങളുടെ വികാരമുൾക്കൊണ്ടുകൊണ്ട് ഫലം കാണുന്നതുവരെ ദൗത്യം തുടർന്ന കർണാടക സർക്കാർ ചെറുതല്ലാത്ത അഭിനന്ദനം അർഹിക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.