ബദ്‌ലാപുർ ഏറ്റുമുട്ടൽ കൊലപാതകം: പോലീസിനെ വിമർശിച്ച് ബോംബെ ഹൈക്കോടതി
ബദ്‌ലാപുർ ഏറ്റുമുട്ടൽ കൊലപാതകം: പോലീസിനെ വിമർശിച്ച്  ബോംബെ ഹൈക്കോടതി
Thursday, September 26, 2024 1:18 AM IST
മുംബൈ: ബദ്ലാരുർ പീഡനക്കേസിലെ പ്രതി അക്ഷയ് ഷിൻഡെയേ പോലീസ് വെടിവച്ചു കൊന്നതുമായി ബന്ധപ്പെട്ട അന്വേഷണം നിഷ്പക്ഷമായി നടത്തമെന്നു ബോംബെ ഹൈക്കോടതി.

പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികളെ പീഡിപ്പിച്ചുവെന്ന കേസിലെ പ്രതിയായ ഷിൻഡെ പോലീസുകാരുടെ തോക്ക് തട്ടിപ്പറിക്കാനും ആക്രമിക്കാനും മുതിർന്നപ്പോൾ വെടിവച്ചു കൊല്ലേണ്ടി വന്നുവെന്നാണു പോലീസ് ഭാഷ്യം. നവി മുംബൈയിലെ ജയിലിൽനിന്നു ബദ്ലാപുരിലേക്ക് പ്രതിയെ കൊണ്ടു പോകും വഴിയാണു സംഭവം.


പോലീസ് ഭാഷ്യം വിശ്വസനീയമല്ലെന്നു കോടതി നിരീക്ഷിച്ചു. ഷിൻഡെയേ ശാരീരികമായി കീഴ്പ്പെടുത്താൻ പോലീസ് ശ്രമിച്ചിരുന്നെങ്കിൽ കൊലപാതകം ഒഴിവാക്കാമായിരുന്നു. കാലുകളിൽ വെടിവയ്ക്കാതെ എന്തുകൊണ്ടു തലയിൽ വെടിവച്ചുവെന്നും കോടതി ചോദിച്ചു.

അതേസമയം, കേസിന്‍റെ അന്വേഷണ ചുമതല മഹാരാഷ്‌ട്ര സിഐഡി വിഭാഗത്തിനു കൈമാറിയതായി സംസ്ഥാന സർക്കാർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.