തൊടുപുഴ: സിഎച്ച്ആർ വിഷയത്തിൽ സുപ്രീം കോടതിയിൽനിന്ന് ഇപ്പോഴുണ്ടായത് ഇടക്കാല ഉത്തരവാണെങ്കിലും ഇക്കാര്യത്തിൽ മുതിർന്ന അഭിഭാഷക സംഘത്തെ സുപ്രീംകോടതിയിൽ കേസ് വാദിക്കുന്നതിനു നിയോഗിക്കണമെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് അഗസ്റ്റിനും കേരള കോണ്‍ഗ്രസ്-ബി സംസ്ഥാന ജനറൽ സെക്രട്ടറി പോൾസണ്‍ മാത്യുവും ആവശ്യപ്പെട്ടു.

ഏലമലക്കാടുകൾ റവന്യു ഭൂമിയാണെന്ന് എൽഡിഎഫ് സർക്കാരും മുന്നണിയും വ്യക്തമാക്കിയിട്ടുള്ളതാണെന്നും നേതാക്കൾ പറഞ്ഞു.