പരവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച വയോധികൻ അറസ്റ്റിൽ. പൂതക്കുളം സ്വദേശിയായ 64 കാരനാണ് പോലീസ് പിടിയിലായത്.

കഴിഞ്ഞ ദിവസമാണ് പ്രതിയെ പൂതക്കുളത്തെ വീട്ടിൽ നിന്ന്അറസ്റ്റ് ചെയ്തത്. മുമ്പ് പ്രവാസിയായിരുന്ന ഇയാൾ അവിവാഹിതനാണ്. ആരോഗ്യ പരിശോധനകൾക്കു ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.