കാര്യവട്ടം: കാര്യവട്ടത്തെ പിറ്റില്‍ എറിഞ്ഞു നേടിയ മൂന്നു സ്വര്‍ണം ഒരേ വീട്ടിലേക്ക്. റവന്യു ജില്ല സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ ഈ താരങ്ങളുടെ കൈക്കരുത്തിന് കാര്യവട്ടം സാക്ഷ്യം വഹിച്ചു. മലയോര ഗ്രാമമായ വിതുരയില്‍ നിന്നുള്ള കാര്‍ത്തിക് കൃഷ്ണയും ഹൃതിക് കൃഷ്ണയുമാണ് ഒരു വീട്ടിലേക്ക് ഒരേ ദിവസം മൂന്നു സ്വര്‍ണം സമ്മാനിച്ചത്.

വിതുര ഗവണ്‍മെന്‍റ് വിഎച്ച്എച്ച്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ കാര്‍ത്തിക്ക് ജൂണിയര്‍ ആണ്‍കുട്ടികളുടെ ഷോട്ട്പുട്ടിലും ഹാമര്‍ ത്രോയിലും സ്വര്‍ണം നേടിയപ്പോള്‍, സഹോദരന്‍ ഹൃതിക് സീനിയര്‍ ആണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ സുവര്‍ണനേട്ടത്തിന് ഉടമയായി.

തൊളിക്കോട് ഗവണ്‍മെന്‍റ് എച്ച്എസ്എസില്‍ പ്ലസ്ടു വിദ്യാര്‍ഥിയാണ് ഹൃതിക്. പിതാവ് കെ.എസ്. അനീഷ് എ.ആര്‍. ക്യാമ്പിലെ എസ്ഐയും മാതാവ് എം.ആര്‍. അശ്വതി ഫാര്‍മസിസ്റ്റുമാണ്.