പേരൂർക്കട: തിരുവനന്തപുരം വഴുതക്കാട് വിമൻസ് കോളജ് ജംഗ്ഷനിൽ നടപ്പാതയിൽ ഫ്ലക്സും വൈദ‍്യുതി തൂണുകളും കൊണ്ടിട്ടിരിക്കുന്നതിനാൽ കാൽനടയാത്രികർ ബുദ്ധിമുട്ടിലെന്ന് പരാതി.

വഴുതക്കാട് നിന്ന് തൈക്കാട് പോകുന്ന ഭാഗത്തും ശാസ്തമംഗലത്ത് നിന്ന് സ്റ്റാച്യുവിലേക്ക് പോകുന്ന ഭാഗത്തുമാണ് നിറയെ ഫ്ലക്സ് ബോർഡുകൾ സ്ഥിതി ചെയ്യുന്നത്. പരിപാടികളുടെ അറിയിപ്പായി സ്ഥാപിക്കുന്ന ഫ്ലക്സ് ബോർഡുകൾ കാലാവധി കഴിയുമ്പോൾ ഏതെങ്കിലും ഒരു സ്ഥലത്ത് ഉപേക്ഷിക്കുകയാണ് പതിവ്.

ഇപ്രകാരം ഉപേക്ഷിക്കുന്ന ഫ്ലക്സ് ബോർഡുകളും ഇളകിവീണ വൈദ‍്യുതി തൂണുകളും ഒക്കെയാണ് നടപ്പാതകളിൽ കിടക്കുന്നത്. വിഷയത്തിൽ അധികൃതർ ഇടപെടണമെന്നാണ് കാൽനടയാത്രക്കാർ പരയുന്നത്.