പേരൂർക്കട: പേരൂർക്കട ഗവ. ജില്ലാ ആശുപത്രിയിൽ ചൊവാഴ്ച ചികിത്സയിലിരുന്ന മകൾക്ക് കൂട്ടിരിക്കുകയായിരുന്ന അമ്മയുടെ മുഖത്തേക്ക് ഫാൻ ഇളകിവീണ് പരിക്കേറ്റു. വട്ടിയൂർക്കാവ് തിട്ടമംഗലം പുലരി നഗർ സ്വദേശി ഗീതയ്ക്കാണ് പരിക്കേറ്റത്.

അത്യാഹിത വിഭാഗത്തിലെ ഒബ്സർവേഷൻ വാർഡിലെ ഫാനാണ് ഇളകിവീണത്. പനിബാധിച്ച് ചികിത്സയിലിരുന്ന മകളുടെ ഒപ്പം ആശുത്രി വാർഡിൽ ഇരിക്കുമ്പോഴായിരുന്നു ആപകടം.
മുഖത്ത് മുറിവേറ്റ ഭാഗം തുന്നിച്ചേർക്കുകയും ചെയ്തു. ഇതിനെ തുടർന്ന് ഗീതയ പേരൂർക്കട പോലീസിൽ പരാതി നൽകി.

അതേസമയം നഷ്ടപരിഹാരത്തിനായി ആശുപത്രി അധികൃതരെ ബന്ധപ്പെട്ടപ്പോൾ പരാതി പിൻവലിക്കണമെന്നും അല്ലെങ്കിൽ തുടർ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിൽ പോകേണ്ടി വരുമെന്ന് പറഞ്ഞതായി ഗീത ആരോപിക്കുന്നു. കാലപഴക്കം ചെന്നതും ഇളകി വീഴാറായതുമായ ഫാനും ലൈറ്റുകളുമാണ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലും വാർഡുകളിലും ഉപയോഗിക്കുന്നതെന്നും ഇതോടെ ആരോപണം ഉയർന്നു.

പുതിയ അത്യാഹിത വിഭാഗത്തിന്‍റെ പണി കഴിഞ്ഞിട്ടും ഇതുവരേയും അത് തുറന്നു കൊടുത്തിട്ടില്ല. ഉദ്ഘാടനത്തിനായി കാത്തിരിക്കുന്നു എന്നാണ് അധികൃതർ പറയുന്നത്. സംഭവത്തിൽ പ്രാദേശിക ബിജെപി നേതൃത്ത്വം ആശുപത്രി അധികൃതരോട് പ്രതിഷേധം ആറിയിച്ചു.