x
ad
Mon, 27 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

മുഖ്യമന്ത്രിയെ ആരാണു ബ്ലാക്ക് മെയില്‍ ചെയ്തതെന്നു സതീശന്‍


Published: October 27, 2025 04:09 AM IST | Updated: October 27, 2025 04:09 AM IST

Chief Minister


കൊച്ചി: പിഎം ശ്രീ നടപ്പാക്കാന്‍ മുഖ്യമന്ത്രിയെ ആരാണു ബ്ലാക്ക് മെയില്‍ ചെയ്തതെന്ന് അറിയണമെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. മുഖ്യമന്ത്രി ഡല്‍ഹിയില്‍ പ്രധാനമന്ത്രിയെയും അമിത്ഷായെയും കണ്ടത് കഴിഞ്ഞ പത്തിനാണ്. പിഎം ശ്രീ ഒപ്പിട്ടത് 16നും. ഈ സാഹചര്യത്തില്‍ പത്തിനു ഡല്‍ഹിയില്‍ എന്തു സംഭവിച്ചെന്ന് മുഖ്യമന്ത്രി പറയണം. മുഖ്യമന്ത്രിയെ ആര് ബ്ലാക്ക്‌മെയില്‍ ചെയ്തുവെന്ന കാര്യങ്ങള്‍ക്കാണ് ഉത്തരം വേണ്ടത്. 22ന് മന്ത്രിസഭായോഗത്തില്‍ സിപിഐ എതിര്‍ത്തപ്പോള്‍ മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും മിണ്ടാതിരുന്നു. ഒപ്പമുള്ള മന്ത്രിമാരോടുപോലും കള്ളത്തരം കാണിച്ചെന്നും സതീശന്‍ ആരോപിച്ചു.

 

സിപിഎം നയം കീഴ്‌മേല്‍ മറിഞ്ഞത് പത്തിനുശേഷമാണ്. എം.എ. ബേബിപോലും ഇതറിഞ്ഞില്ല. സീതാറാം യെച്ചൂരി ഉണ്ടായിരുന്നുവെങ്കില്‍ ഇങ്ങനെ നടക്കുമായിരുന്നോ. എം.എ. ബേബി വിധേയനാണ്. സംസ്ഥാനഘടകം തീരുമാനിക്കുമെന്നാണ് ബേബി പറയുന്നത്. അങ്ങനെയെങ്കില്‍ സിപിഎം ദേശീയനേതൃത്വത്തിന് ഈ വിഷയത്തില്‍ ഒരു നയമില്ലേയെന്നും സതീശന്‍ ചോദിച്ചു.

Tags :

Recent News

Up