130 അടി വരെ ബലപ്പെടുത്താൻ ഡാം മേൽനോട്ട സമിതി തമിഴ്നാടിന് അനുമതി നൽകിയിരുന്നു. 12 മാസത്തിനുള്ളിൽ ഡാമിന്റെ സുരക്ഷ പരിശോധിക്കണമെന്ന മേൽ നോട്ട സമിതിയുടെ ഉത്തരവ്, ഡാം ബലപ്പെടുത്തുന്നതോടെ മറികടക്കാൻ തമിഴ്നാടിനു കഴിയും.
മുല്ലപ്പെരിയാറിന് പുതിയ ഡാം എന്ന കേരളത്തിന്റെ ആവശ്യം നിരാകരിക്കാനും ഡാം ബലപ്പെടുത്തുന്നതിലൂടെ തമിഴ്നാടിന് കഴിയും.