ഇവിടെനിന്നു ശേഖരിക്കുന്ന പണത്തില്‍ ഭൂരിഭാഗവും ഹവാല ഇടപാടുകള്‍ വഴി ഇന്ത്യയിലെത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. സമൂഹത്തില്‍ കലാപം സൃഷ്ടിച്ച് ഇസ്ലാമിക ഭരണകൂടം സൃഷ്ടിക്കാനാണു സംഘടന ശ്രമിക്കുന്നത്.
കായികവിദ്യാഭ്യാസത്തിന്റെ മറവില്‍ സംഘടന അംഗങ്ങള്‍ക്ക് ആയുധപരിശീലനം നല്‍കുന്നുണ്ടെന്നും ഇഡി വ്യക്തമാക്കി.