പോപ്പുലര്‍ ഫ്രണ്ടിന്‍റെ 56.56 കോടിയുടെ വസ്തുവകകള്‍ കണ്ടുകെട്ടിയെന്ന് ഇഡി
പോപ്പുലര്‍ ഫ്രണ്ടിന്‍റെ 56.56 കോടിയുടെ വസ്തുവകകള്‍ കണ്ടുകെട്ടിയെന്ന് ഇഡി
Saturday, October 19, 2024 2:02 AM IST
ന്യൂഡല്‍ഹി: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്‌ഐ) നിയന്ത്രണത്തിലുള്ള 56.56 കോടി രൂപയുടെ മൂല്യമുള്ള വസ്തുവകകള്‍ കണ്ടുകെട്ടിയതായി എന്‍ഫോഴ്‌മെന്‍റ് ഡയറക്‌ടറേറ്റ് (ഇഡി).

ട്രസ്റ്റുകളുടെയും കമ്പനികളുടെയും വ്യക്തികളുടെയും പേരിലായിരുന്നു ഇവ. 35.43 കോടി രൂപയുടെ വസ്തുവകകള്‍ കഴിഞ്ഞ 16നാണു കണ്ടെകെട്ടിയത്. 21.13 കോടി മൂല്യമുള്ളവ ഏപ്രില്‍ 16 നും.

കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളായി പിഎഫ്‌ഐക്ക് 13,000ലേറെ സജീവപ്രവര്‍ത്തകരുണ്ട്.


ഇവിടെനിന്നു ശേഖരിക്കുന്ന പണത്തില്‍ ഭൂരിഭാഗവും ഹവാല ഇടപാടുകള്‍ വഴി ഇന്ത്യയിലെത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. സമൂഹത്തില്‍ കലാപം സൃഷ്‌ടിച്ച് ഇസ്‌ലാമിക ഭരണകൂടം സൃഷ്‌ടിക്കാനാണു സംഘടന ശ്രമിക്കുന്നത്.

കായികവിദ്യാഭ്യാസത്തിന്‍റെ മറവില്‍ സംഘടന അംഗങ്ങള്‍ക്ക് ആയുധപരിശീലനം നല്‍കുന്നുണ്ടെന്നും ഇഡി വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.