ന്യൂനപക്ഷങ്ങളെ അധിക്ഷേപിക്കുന്ന രീതിയിൽ ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയ പരാമർശങ്ങൾ നീക്കം ചെയ്യണമെന്നും കോടതി ആവശ്യപ്പെട്ടു.
ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഹരിയാന, ഗുജറാത്ത് സർക്കാരുകൾ പാസാക്കിയ മതപരിവർത്തന നിയമം ചോദ്യം ചെയ്തു സമർപ്പിച്ച ഹർജികളും സുപ്രീംകോടതി പരിഗണിക്കുന്നുണ്ട്.
മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് ഉത്തർപ്രദേശ് സർക്കാരിന്റെ മതപരിവർത്തന വിരുദ്ധ നിയമമെന്ന് മറ്റൊരു ഹർജി പരിഗണിക്കുന്നതിനിടെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.