ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ടുള്ള കേസിലെ 11 പ്രതികളെ കാലാവധി കഴിയുംമുന്പേ മോചിപ്പിച്ച തീരുമാനം കഴിഞ്ഞ ജനുവരിയിലാണു സുപ്രീംകോടതി റദ്ദാക്കിയത്.
മോചനത്തിനായുള്ള നിയമനടപടികളിൽ പ്രതികൾക്കൊപ്പമായിരുന്നു സംസ്ഥാനസർക്കാർ എന്നതുൾപ്പെടെ ഗുജറാത്ത് സർക്കാരിനെതിരേ രൂക്ഷവിമർശനം ഉണ്ടായിരുന്നു.