ചോദ്യംചെയ്യലിൽ ശബ്ദവും ശരീരസൗകുമാര്യവും ഉൾപ്പെടെ യുവാവിനെ ചതിക്കുകയായിരുന്നു. വിശദമായ പരിശോധനയിൽ മുടി നരപ്പിച്ചതാണെന്നും വൃദ്ധരുടെ കണ്ണട ബോധപൂർവം ഉപയോഗിച്ചതാണെന്നും കണ്ടെത്തി.
യഥാർഥ പാസ്പോർട്ടിലെ വിവരങ്ങൾ മൊബൈൽ ഫോണിൽനിന്നു ലഭിച്ചതോടെ വ്യാജ പാസ്പോർട്ട് ഉപയോഗിച്ചു, ആൾമാറാട്ടം നടത്തി തുടങ്ങിയ കുറ്റങ്ങൾചുമത്തി കേസെടുക്കുകയായിരുന്നു.