ശ്രീധരന്‍പിള്ളയുടെ രചനകള്‍ കാലദേശങ്ങളെ അതിജീവിക്കുന്നത്: സുപ്രീംകോടതി ചീഫ് ജസ്റ്റീസ്
ശ്രീധരന്‍പിള്ളയുടെ രചനകള്‍  കാലദേശങ്ങളെ അതിജീവിക്കുന്നത്:  സുപ്രീംകോടതി ചീഫ് ജസ്റ്റീസ്
Saturday, October 19, 2024 11:10 PM IST
ഗോവ: ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയുടെ രചനകള്‍ കാലദേശങ്ങളെ അതിജീവിക്കുന്നതാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ഡോ. ഡി.വൈ. ചന്ദ്രചൂഡ്. ശ്രീധരന്‍പിള്ള രചിച്ച ‘ട്രഡീഷണല്‍ ട്രീസ് ഓഫ് ഭാരത്’ എന്ന വൈജ്ഞാനിക ഗ്രന്ഥം രാജ്ഭവന്‍ ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശ്രീധരന്‍പിള്ളയുടെ ഒട്ടേറേ പുസ്തകങ്ങള്‍ താന്‍ വായിച്ചിട്ടുണ്ടെന്നും ആധികാരികമായി കാര്യങ്ങള്‍ ആഴത്തില്‍ പഠിച്ച് സമൂഹത്തിനു നല്‍കുക വഴി മഹത്തായ സേവനമാണ് അദ്ദേഹം നിര്‍വഹിക്കുന്നതെന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു.


ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് ആദ്യപ്രതി ഏറ്റുവാങ്ങി. ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള അധ്യക്ഷത വഹിച്ചു. രാജ്ഭവന്‍ സെക്രട്ടറി എം.ആര്‍.എം. റാവു പ്രസംഗിച്ചു. ശ്രീധരന്‍പിള്ളയുടെ 244-ാമത് പുസ്തകമാണ് ഇന്നലെ പ്രകാശനം ചെയ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.