63കാരിയെ അഞ്ചു ദിവസമായി കാണാനില്ലെന്ന് പരാതി
Saturday, July 20, 2024 7:38 AM IST
നെയ്യാറ്റിന്‍കര : മകളുടെ വീട്ടിലേയ്ക്ക് പോകാനായി സ്വവസതിയില്‍ നിന്നും ഇറങ്ങിയ വയോധികയെ കാണ്മാനില്ലെന്ന് പരാതി. കാരക്കോണം ഓണംകോട് ഡിഎസ് നിലയത്തില്‍ സില്‍വി (63) യെയാണ് കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കള്‍ പോലീസിനെ സമീപിച്ചത്.

തൊഴിലുറപ്പ് തൊഴിലാളിയായ സില്‍വി മകന്‍ ഷിബി ജോണിനോടൊപ്പമാണ് താമസം. മരുമകളും പേരക്കിടാങ്ങളും ഒപ്പമുണ്ട്. കഴിഞ്ഞ 16ന് ഒന്പതോടെ മകള്‍ താമസിക്കുന്ന പൂഴിക്കുന്നിലെ വീട്ടിലേയ്ക്ക് പോകാനായി പുറത്തേക്കു പോയിരുന്നു.

എന്നാൽ വൈകുന്നേരം നാലായിട്ടും തിരികെ വരാത്തതിനാല്‍ അന്വേഷിച്ചപ്പോഴാണ് സില്‍വി മകളുടെ വീട്ടില്‍ ചെന്നിട്ടില്ലായെന്നറിഞ്ഞത്. സില്‍വി പോകാന്‍ സാധ്യതയുള്ള മറ്റു ബന്ധുഗൃഹങ്ങളിലും അന്വേഷിച്ചുവെങ്കിലും നിരാശയായിരുന്നു ഫലം. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. പോലീസ് തിരക്കുന്നത് കൂടാതെ ഷിബിയും ബന്ധുക്കളുമെല്ലാം സില്‍വിക്കായി തെരച്ചില്‍ നടത്തുന്നുണ്ട്.


അഞ്ചടിയോളം ഉയരമുണ്ട്. വീട്ടില്‍ നിന്നിറങ്ങുന്പോള്‍ വെള്ളയില്‍ ചന്ദന നിറമുള്ള സാരിയും ബ്രൗണ്‍ നിറമുള്ള ബ്ലൗസുമാണ് ധരിച്ചിരുന്നത്.