കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി കോട്ടയം നഗരസഭയിലെ വാര്‍ഡുകള്‍ പുനര്‍ വിഭജിച്ചു. അന്തിമ വിജ്ഞാപന പ്രകാരം നഗരസഭയിലെ വാര്‍ഡുകളും നമ്പറുകളും:

ആകെ വാര്‍ഡുകള്‍-53

ഒന്ന്-ഗാന്ധിനഗര്‍ നോര്‍ത്ത്, രണ്ട്-സംക്രാന്തി, മൂന്ന്-പാറമ്പുഴ, നാല്-പള്ളിപ്പുറം, അഞ്ച്-നട്ടാശേരി, ആറ്-പുത്തേട്ട്, ഏഴ്-കുമാരനല്ലൂര്‍ ടൗണ്‍, എട്ട്-എസ്എച്ച് മൗണ്ട്, ഒമ്പത്-പുല്ലരിക്കുന്ന്, 10-മള്ളൂശേരി, 11-നാഗമ്പടം നോര്‍ത്ത്, 13-മുളളന്‍കുഴി, 14-മൗണ്ട് കാര്‍മല്‍, 15-കഞ്ഞിക്കുഴി, 16-ദേവലോകം, 17-മുട്ടമ്പലം, 18-കളക്ടറേറ്റ്,

19-ഈരയില്‍കടവ്, 20-കത്തീഡ്രല്‍, 21-കോടിമത നോര്‍ത്ത്, 22-ട്രാവന്‍കൂര്‍ സിമന്‍റ്സ്, 23-മുപ്പായിക്കാട്, 24-മൂലവട്ടം, 25-കാക്കൂര്‍ മുത്തന്‍മാലി, 26-ചെട്ടിക്കുന്ന്, 27-പവര്‍ഹൗസ്, 28-പന്നിമറ്റം, 29-ചിങ്ങവനം, 30-പാലമൂട്, 31-പുത്തന്‍തോട്, 32-മാവിളങ്ങ്, 33-പള്ളം, 34-കണ്ണാടിക്കടവ്, 35-മറിയപ്പളളി, 36-തുറമുഖം, 37-കാഞ്ഞിരം, 38-പാണംപടി, 39-ഇല്ലിക്കല്‍, 40-പുളിനാക്കല്‍, 41-പള്ളിക്കോണം, 42-താഴത്തങ്ങാടി, 43-പുത്തനങ്ങാടി, 44-തിരുവാതുക്കല്‍, 45-16ല്‍ചിറ, 46-കാരാപ്പുഴ, 47-മിനി സിവില്‍ സ്റ്റേഷന്‍, 48-തിരുനക്കര, 49-പഴയ സെമിനാരി, 50-വാരിശേരി, 51-തൂത്തൂട്ടി, 52-ടെന്പിള്‍ വാര്‍ഡ്, 53-ഗാന്ധിനഗര്‍ സൗത്ത്.

വാര്‍ഡുകള്‍ മാറിയവര്‍ അറിയാന്‍

നഗരസഭ വാര്‍ഡ് പുനര്‍നിര്‍ണയത്തിന്‍റെ ഭാഗമായി പുതിയ വാര്‍ഡുകൡലേക്ക് മാറേണ്ടിവരുന്നവര്‍ ഉടന്‍ ഒന്നും ചെയ്യേണ്ടതില്ല. വീടുകളുടെ ഡേറ്റ കംപ്യൂട്ടര്‍ അധിഷ്ഠിതമായി ഉപയോഗിച്ചിരിക്കുന്നതിനാല്‍ പുതിയ നമ്പറിലേക്കു സ്വഭാവികമായി മാറുമെന്നാണ് അധികൃതര്‍ പറയുന്നത്.

കരം അടയ്ക്കുന്നതിന് ഇപ്പോഴുള്ള നമ്പര്‍ ഉപയോഗിക്കാം. വിലാസത്തില്‍ അടക്കം വാര്‍ഡ് മാറ്റം പ്രതിഫലിക്കില്ല. പുതിയ വീട്ടുനമ്പര്‍ വീടുകളില്‍ പിന്നീട് പതിപ്പിക്കും.