മീനടം: തോട്ടില്‍ വീണ ഗൃഹനാഥനെ മൂന്നാം ദിനവും കണ്ടെത്താനായില്ല. മീനടം കാട്ടുമറ്റത്തില്‍ ഈപ്പന്‍ തോമസിനെ (കുഞ്ഞ്-67) യാണു ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.45 മുതല്‍ കാണാതായത്. പടിഞ്ഞാറേവീട്ടില്‍ കടവ് ഭാഗത്തെ സ്വന്തം പുരയിടത്തിലെ തേങ്ങയിടുന്നതിനിടെയാണ് അപകടം. തോട്ടില്‍ വീണ തേങ്ങ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ വഴുതി ഈപ്പന്‍ തോട്ടില്‍ വീഴുകയായിരുന്നെന്നു തെങ്ങുകയറ്റക്കാരന്‍ രമണന്‍ പോലീസിനോട് പറഞ്ഞു.

മൂന്നു ദിവസമായി സ്‌കൂബാ ടീമും ഈരാറ്റുപേട്ട നന്മ ടീമും തോട്ടില്‍ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ദീര്‍ഘനാളായി മുംബൈയിലായിരുന്ന ഈപ്പന്‍ കഴിഞ്ഞനാളിലാണ് നാട്ടിലെത്തിയത്.