ബോട്ടുജെട്ടി മുതല്‍ വെട്ടിത്തുരുത്ത് പള്ളിക്ക് പടിഞ്ഞാറ്ഭാഗത്ത് ഓടേറ്റി ബണ്ടുവരെ ജലപാതയില്‍ പോള തിങ്ങി നിറഞ്ഞുകിടക്കുകയാണ്. കാവാലിക്കരി പാടശേഖരത്തിന്‍റെ പുറംബണ്ടിലും കാവാലിക്കരി പഴയ പള്ളിയുടെ ഭാഗങ്ങളിലെ താമസക്കാരും വെള്ളത്താല്‍ ചുറ്റപ്പെട്ടതിനാല്‍ ഒറ്റപ്പെട്ടനിലിലാണ്. പായിപ്പാട് പഞ്ചായത്തിന്‍റെ ഒന്നാംവാര്‍ഡില്‍പ്പെട്ട ഈ ഭാഗത്ത് പതിഞ്ചോളം കുടുംബങ്ങളാണ് ഒറ്റപ്പെട്ട നിലയിലുള്ളത്.

വെട്ടിത്തുരുത്തിന്‍റെ പടിഞ്ഞാറുള്ള ഓടേറ്റി ബണ്ട് ഭാഗത്തുള്ള മുപ്പതോളം വീടുകള്‍ ഇപ്പോഴും ദുരിതത്തിലാണ്. വെട്ടിത്തുരുത്തില്‍ ദുരിതാശ്വാസ ക്യാമ്പിന് സൗകര്യങ്ങളില്ലാത്തതിനാല്‍ ഇവിടുത്തുകാര്‍ രണ്ടരക്കിലോമീറ്റര്‍ ദുരത്ത് പ്രവര്‍ത്തിക്കുന്ന പറാല്‍ വിവേകാനന്ദ സ്‌കൂളിലെ ക്യാമ്പിനെ ആശ്രയിക്കേണ്ട അവസ്ഥയാണ്.

ഇത്രയും ദുരത്തുള്ള ക്യാമ്പില്‍ പോകേണ്ടതിനാല്‍ വെട്ടിത്തുരുത്തിലെ പലകുടുംബങ്ങളും ക്യാമ്പിലേക്കു പോയതേയില്ല. വെള്ളക്കെട്ടിലകപ്പെട്ട വീടുകളില്‍തന്നെ കഴിയുകയാണ്.

ദുരിതത്തില്‍ കഴിയുന്ന കുടുംബങ്ങളെ സന്ദര്‍ശിക്കാനോ അവശ്യ സാധനങ്ങള്‍ നല്‍കാനോ അധികാരികളാരും തയാറായില്ലെന്ന പരാതി ശക്തമാണ്. ബോട്ടു ജെട്ടി വെട്ടിത്തുരുത്തു റോഡിലെ വെള്ളക്കെട്ടും ഒഴിഞ്ഞിട്ടില്ല.