തലയാഴം: മഴയ്ക്കു ശമനമുണ്ടാകുകയുംപുഴയിലെയും ആറിലെയും ജലനിരപ്പ് താഴുകയും ചെയ്തിട്ടും ഉൾപ്രദേശങ്ങളിലെ കുടുംബങ്ങൾക്ക് ദുരിതം ഒഴിയുന്നില്ല. ഉൾപ്രദേശങ്ങളിലെ വഴികളും വീടുകളും ഇപ്പോഴും വെള്ളത്തിലായതിനാൽ കുടുംബങ്ങൾ ക്യാമ്പിൽ തുടരുകയാണ്.

തലയാഴം പഞ്ചായത്തിന്‍റെ കിഴക്കൻ മേഖലയായ മുണ്ടാർ അഞ്ച്, സികെഎം, ഏഴാം ബ്ലോക്ക്, ചെട്ടിക്കരി ഭാഗങ്ങളിലുള്ളവർ തോട്ടകം ഗവൺമെന്‍റ് എൽപി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ്.