ഏറ്റുമാനൂർ: വേദഗിരി കോട്ടയം ടെക്സ്റ്റൈൽസ് തുറന്നു. വൈദ്യുതി ചാർജ് യഥാസമയം അടയ്ക്കാൻ സാധിക്കാതെ വൻതുക കുടിശികയായതിനെത്തുടർന്ന് 2024 മാർച്ച് 20 മുതൽ സ്ഥാപനം അടച്ചിട്ടിരിക്കുകയായിരുന്നു. 150 ലേറെ തൊഴിലാളികൾ അന്നു മുതൽ ലേഓഫിലായി. സംസ്ഥാന സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളുടെ 2024 ഡിസംബർ വരെയുള്ള വൈദ്യുതി ചാർജ് കുടിശിക ഒഴിവാക്കിയതിന്‍റെ ഭാഗമായി കോട്ടയം ടെക്സ്റ്റൈൽസിന്‍റെ കുടിശികയിലും ഇളവ് ലഭിച്ചു.

പിന്നീട് ഇതുവരെയുള്ള കുടിശിക ഗഡുക്കളായി അടയ്ക്കുന്നതിന് സ്ഥലം എംഎൽഎ മോൻസ് ജോസഫിന്‍റെ അപേക്ഷ പരിഗണിച്ച് സർക്കാർ നിർദേശം നൽകിയതനുസരിച്ച് കെഎസ്ഇബി അതിനു സാവകാശം നൽകുകയും വൈദ്യുതി റീ കണക്‌ഷൻ നൽകുകയും ചെയ്തു.

കഴിഞ്ഞ 10 വർഷത്തിലധികമായി സേവന വേതന കരാർ പുതുക്കിയിരുന്നില്ല. യൂണിയനുകളും മാനേജ്മെന്‍റും തമ്മിൽ സേവന വേതന കരാർ പുതുക്കുന്നതിന് ധാരണയാവുകയും ചെയ്തിട്ടുണ്ട്. ഡയറക്ടർമാർ, മാനേജിംഗ് ഡയറക്ടർ, മറ്റ് ഉദ്യോഗസ്ഥർ,

യൂണിയൻ പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ ടെക്സ്റ്റൈൽ കോർപറേഷൻ ചെയർമാൻ സി.ആർ. വത്സൻ സ്വിച്ച് ഓൺ ചെയ്തു കോട്ടയം ടെക്സ്റ്റൈൽസിന്‍റെ പ്രവർത്തനം പുനരാരംഭിക്കുകയും പുതുക്കിയ സേവന വേതന കരാർ ഒപ്പുവയ്ക്കുകയും ചെയ്തു.