മണർകാട്: വില്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവും നിയമവിധേയമല്ലാതെ സൂക്ഷിച്ച നൈട്രോസെപാം ഗുളികകളുമായി സ്ത്രീയുൾപ്പെട്ട ക്രിമിനൽസംഘം പോലീസിന്‍റെ പിടിയിലായി. മണർകാട് മാമുണ്ടിയിൽ പ്രിൻസ് മാത്യു (25), തിരുവഞ്ചൂർ പള്ളിപ്പറമ്പിൽ ജിബുമോൻ പി. പീറ്റർ (23), സരസ്വതിവിലാസം അശ്വിൻ (23), ദീർതി രാജ് (26) എന്നിവരാണ് മണർകാട് പോലീസിന്‍റെ പിടിയിലായത്. ഞായറാഴ്ച രാത്രി ഓട്ടോറിക്ഷയിലാണ് സംഘം ലഹരി വസ്തുക്കൾ വില്പനയ്ക്കായി കൊണ്ടുവന്നത്.

പിടിയിലായ പ്രിൻസ് മാത്യുവിന് കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ പ്രവേശിക്കുന്നതിനു വിലക്കും ലഹരിക്കച്ചവടം ഉൾപ്പെടെ പത്തിലധികം കേസുകളിൽ പ്രതിയുമാണ്. രണ്ടാം പ്രതി അശ്വിൻ മോഷണം ഉൾപ്പെടെ നാലു കേസുകളിൽ പ്രതിയാണ്.