കൽപ്പറ്റ: സംസ്ഥാനത്തെ പട്ടിക വിഭാഗം വിദ്യാർഥികളുടെ വിദേശ പഠന സാധ്യതകൾ മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഓസ്ട്രേലിയയിലെ സർവകലാശാലാ പ്രതിനിധികൾ മന്ത്രി ഒ.ആർ. കേളുവുമായി ചർച്ച നടത്തി. സിഡ്നിയിലെ ന്യൂ കാസിൽ സർവകലാശാലയിൽ നിന്നാണ് പ്രതിനിധികൾ എത്തിയത്.

കേരളത്തിൽനിന്ന് 825 പട്ടികവിഭാഗം വിദ്യാർഥികൾ വിവിധ വിദേശ രാജ്യങ്ങളിൽ പഠിക്കുന്നുണ്ട്. ഓസ്ട്രേലിയയിലെ സാധ്യതകൾ മനസിലാക്കി പദ്ധതികൾ ആരംഭിക്കാമെന്ന് മന്ത്രി ഒ.ആർ. കേളു ചർച്ചയിൽ വ്യക്തമാക്കി.

കേരളത്തിൽനിന്നുള്ള വിദ്യാർഥികൾക്ക് ന്യൂ കാസിൽ സർവകലാശാലയിൽ പ്രത്യേക പരിഗണന നൽകുമെന്ന് വൈസ് ചാൻസലർ പ്രഫ. അലക്സ് സെലൻസ്കി അറിയിച്ചു. ഡെപ്യൂട്ടി വൈസ് ചാൻസലർ പ്രഫ. കെന്‍റ് ആൻഡേഴ്സണ്‍, പ്രോ.വിസി പ്രഫ. കെയ്ഗ് സിമോണ്‍സ്, പ്രഫ. അജയൻ വിനു, ഡയറക്ടർ ഡോ. ഗുർപ്രീത് സിംഗ് എന്നിവരാണ് ചർച്ച നടത്തിയത്. ഓഡെപെക് എംഡി കെ.എ. അനൂപും ചർച്ചയിൽ പങ്കെടുത്തു.