ചെന്നൈ: തമിഴ്നാടിനെ ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭ പാസാക്കിയ ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരമില്ല.

രാഷ്‌ട്രപതി പ്രമേയം തള്ളിയതായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ നിയമസഭയെ അറിയിച്ചു. നീറ്റ് നിര്‍ത്തലാക്കാനുള്ള പോരാട്ടം സംസ്ഥാനം തുടരുമെന്നും ഈ മാസം ഒമ്പതിനു നിയമസഭാ കക്ഷി നേതാക്കളുടെ യോഗം വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഫെഡറലിസത്തിന്‍റെ ഇരുണ്ട അധ്യായം എന്നാണ് രാഷ്‌ട്രപതിയുടെ തീരുമാനത്തെ സ്റ്റാലിന്‍ വിശേഷിപ്പിച്ചത്. തമിഴ്നാട് ജനങ്ങളുടെ താത്പര്യത്തെ കേന്ദ്രം അവഗണിക്കുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ വിവിധ മന്ത്രാലയങ്ങള്‍ക്ക് ആവശ്യമായ എല്ലാ വിശദീകരണങ്ങള്‍ നല്‍കിയിട്ടും ബില്‍ തള്ളിയതായി സ്റ്റാലിന്‍ പറഞ്ഞു.


അതേസമയം, നീറ്റ് നിര്‍ത്തലാക്കുന്നതില്‍ മുഖ്യമന്ത്രി രാഷ്‌ട്രീയം കളിക്കുകയാണെന്നു പ്രതിപക്ഷ നേതാവും അണ്ണാഡിഎംകെ അധ്യക്ഷനുമായ എടപ്പാടി കെ. പളനിസ്വാമി ആരോപിച്ചു.

2021ലാണ് നീറ്റില്‍നിന്നു തമിഴ്‌നാടിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭ പ്രമേയം പാസാക്കിയത്.