കൊച്ചി: ക്രൈസ്തവ ന്യൂനപക്ഷ അവകാശങ്ങളുടെമേല്‍ സര്‍ക്കാര്‍ നിരന്തരം നടത്തുന്ന കടന്നുകയറ്റം അന്യായമാണെന്ന് കെആര്‍എല്‍സിസി.

പള്ളുരുത്തി സെന്‍റ് റീത്താസ് സ്‌കൂളിലെ യൂണിഫോം വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം നിരുത്തരവാദപരവും നിയമവിരുദ്ധവുമാണ്. അത് അംഗീകരിക്കാനാകില്ല. രാഷ്‌ട്രീയനേട്ടങ്ങള്‍ക്കായി ഇത്തരം വിഷയങ്ങളെ ഉപയോഗിക്കുന്ന പാര്‍ട്ടികളുടെ അജൻഡകള്‍ അപകടകരമാണ്.

യൂണിഫോം വിഷയത്തില്‍ ഹൈക്കോടതി വ്യക്തമായ നിര്‍ദേശം നൽകിയ സാഹചര്യത്തിലും വിദ്യാഭ്യാസമന്ത്രിയുടെ പ്രതികരണം നിക്ഷിപ്ത താത്പര്യത്തോടെയാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു.

പരിഹരിക്കപ്പെട്ട പ്രശ്‌നത്തില്‍ പ്രതികരണം നടത്തിയതു സ്‌കൂളിന്‍റെ പ്രവര്‍ത്തനത്തെ തടസപ്പെടുത്താനും പ്രദേശത്തെ സമാധാനാന്തരീക്ഷം കലുഷിതമാക്കുന്നതിനും കാരണമാകും. നിയമപരമായി യൂണിഫോം പോലുള്ള വിഷയങ്ങളില്‍ തീരുമാനമെടുക്കാനും നടപ്പിലാക്കാനും മാനേജ്‌മെന്‍റിന് അവകാശമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കുകയും ആവശ്യമായ സംരക്ഷണം ഉറപ്പാക്കാന്‍ പോലീസിനു നിര്‍ദേശം നൽകുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിദ്യാഭ്യാസമന്ത്രിയുടെ ഇടപെടല്‍ സംശയകരമാണെന്നും കെആർഎൽസിസി വൈസ് പ്രസിഡന്‍റ് ജോസഫ് ജൂഡ്, ജനറല്‍ സെക്രട്ടറി റവ. ഡോ. ജിജു ജോര്‍ജ് അറക്കത്തറ എന്നിവര്‍ ചൂണ്ടിക്കാട്ടി.