എന്നാല്‍, ബന്ധപ്പെട്ട കേന്ദ്ര അഥോറിറ്റിയും സമിതിയും അന്തിമ തീരുമാനമെടുക്കും മുമ്പ് ഹർജിക്കാരുടെ ഭാഗംകൂടി കേള്‍ക്കണമെന്ന് കോടതി നിര്‍ദേശിച്ചു. അതുവരെ അക്യുപംക്ചർ ചികിത്സാ കേന്ദ്രങ്ങള്‍ ലൈസന്‍സോടെയാണോ പ്രവര്‍ത്തിക്കുന്നതെന്നു മാത്രം പോലീസിനു പരിശോധിക്കാം. നിയമവിരുദ്ധ പ്രവര്‍ത്തനം ശ്രദ്ധയില്‍പ്പെട്ടാന്‍ കേസെടുക്കാമെന്നും കോടതി വ്യക്തമാക്കി.