കൊല്ലം: ഭരണിക്കാവ് - മുണ്ടക്കയം ദേശീയപാത 183 വികസനവുമായി ബന്ധപ്പെട്ട് 2600 കോടി രൂപയുടെ എസ്റ്റിമേറ്റിന് അംഗീകാരം ലഭിച്ചതായി കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു. ജില്ലയിലെ ഭരണിക്കാവിൽ നിന്ന് പത്തനംതിട്ട, അടൂർ, തട്ട, വടശേരിക്കര, ളാഹ, എരുമേലി, പുലിക്കുന്ന് വഴി മുണ്ടക്കയത്ത് ദേശീയപാത 183 ൽ ചേരുന്ന തരത്തിലാണ് അലൈൻമെന്‍റ് 24 മീറ്റർ വീതിയിൽ 116.8 കിലോമീറ്റർ റോഡ് ആണ് വികസിപ്പിക്കുന്നത്.

അതേസമയം, ഭരണിക്കാവിൽ നിന്ന് ആഞ്ഞിലിമൂട് വഴി കരുനാഗപ്പള്ളിയിലേക്ക് പാത നീട്ടുന്നതിനുള്ള ആവശ്യവും മന്ത്രി നിതിൻ ഗഡ്ക്കരിക്ക് മുന്നിൽ ഉന്നയിച്ചിട്ടുണ്ട്. ഈ പാതയുടെ ഫീസിബിലിറ്റി സ്റ്റഡിയും അനുബന്ധ നടപടിക്രമങ്ങളും പുരോഗമിക്കുകയാണ്.

കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദേശീയപാതയായ 66ൽ, കരുനാഗപ്പള്ളിയിൽ നിന്ന് 183 എ ആരംഭിക്കണമെന്ന ആവശ്യം മന്ത്രാലയം പരിഗണിച്ചു. ഈ പാതയുടെ വിപുലീകരണം നടപ്പായാൽ കൊട്ടാരക്കര, കുണ്ടറ, കുന്നത്തൂർ, ശാസ്താംകോട്ട, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ കിഴക്കൻ മേഖലകളിലെ യാത്രക്കാർക്ക് മികച്ച ഗതാഗത സൗകര്യം ഉറപ്പാക്കാനാകുമെന്ന് കൊടിക്കുന്നിൽ വ്യക്തമാക്കി.