കൽപ്പറ്റ: ഞാൻ യോദ്ധാവ് ലഹരിമുക്ത കേരളം എന്‍റെ ലക്ഷ്യം എന്ന മുദ്രവാക്യവുമായി കേരളത്തിലെ സ്വകാര്യ സുരക്ഷ മേഖലയിൽ പ്രവർത്തിക്കുന്ന ഏജൻസി ഉടമകളുടെ സംഘടനയായ സ്റ്റേറ്റ് അസോസിയേഷൻ ഓഫ് പ്രൈവറ്റ് സെക്യുരിറ്റി ഇൻഡസ്ട്രി.

വർധിച്ചു വരുന്ന മയക്കുമരുന്നിനും ലഹരി ഉപയോഗത്തിനും എതിരായി പോലീസും എക്സൈസും നാർക്കോട്ടിക് ബ്യൂറോയുമായി കൈകോർക്കും. ലഹരിക്കെതിരേ പോരാടാൻ ലക്ഷക്കണക്കിന് സുരക്ഷാ ജീവനക്കാരെ അണിനിരത്തി എല്ലാ ജില്ലകളിലും ന്ധസുരക്ഷ സേനന്ധ രൂപീകരിക്കും.

ലഹരിയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ നൽകുന്നവർ സുരക്ഷിതരായിരിക്കും. സുരക്ഷാസേനയ്ക്ക് ലഭിക്കുന്ന വിവരങ്ങൾ ഉടനടി യോദ്ധാവ് 9995966666 എന്ന നന്പറിൽ അറിയിക്കും. വിവരങ്ങൾ നൽകുന്ന സുരക്ഷാ ജീവനക്കാർക്ക് ആവശ്യമായ സഹായങ്ങളും നൽകുമെന്ന് സംഘടനാ സംസ്ഥാന പ്രസിഡന്‍റ് മേജർ രവി, സെക്രട്ടറി ഹബീബ് റഹ്മാൻ, ട്രഷറർ റെജി മാത്യു എന്നിവർ അറിയിച്ചു.