നിലന്പൂർ: വാടക വീട് കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപ്പന നടത്തിവന്ന യുവാവിനെ നിലന്പൂർ പോലീസും ഡാൻസാഫും ചേർന്ന് പിടികൂടി.

3.3 ഗ്രാം എംഡിഎംഎയുമായി മന്പാട് മേപ്പാടം കൂളിക്കൽ സ്വദേശി പുതുമാളിയേക്കൽ നൗഷാദിനെയാണ് എസ്ഐ ടി.പി. മുസ്തഫ അറസ്റ്റു ചെയ്തത്. നിലന്പൂർ ഡിവൈഎസ്പി സാജു.കെ.അബ്രഹാമിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നിലന്പൂർ പോലീസും ഡാൻസാഫും ചേർന്ന് ഇന്നലെ രാവിലെ പത്ത് മണിയോടെ മേപ്പാടം കൂളിക്കൽ എന്ന സ്ഥലത്ത് പ്രതി കുടുംബസമേതം താമസിക്കുന്ന വാടക വീട്ടിൽ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെടുത്ത്.

ബംഗളൂരുവിൽ നിന്ന് കൊണ്ടുവരുന്ന എംഡിഎംഎ ഗ്രാമിന് 3000 രൂപ നിരക്കിലാണ് ഇയാൾ വിൽപ്പന നടത്തിയിരുന്നത്.

മയക്ക്മരുന്ന് തൂക്കുന്നതിനുള്ള ഇലക്ട്രോണിക് ത്രാസും കണ്ടെടുത്തു. പ്രതിയെ നിലന്പൂർ കോടതിയിൽ ഹാജരാക്കി. സിപിഒ സുജിയും ഡാൻസാഫ് അംഗങ്ങളായ എൻ.പി. സുനിൽ, അഭിലാഷ് കൈപ്പിനി, കെ.ടി.ആശിഫ് അലി, ടി.നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്.