അമൃത്‌സർ: അമേരിക്കയിൽ പിടിയിലായ 119 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായുള്ള രണ്ടാമത്തെ വിമാനം ഇന്ന് പഞ്ചാബിലെ അമൃത്‌സർ വിമാനത്താവളത്തിൽ എത്തുമെന്നു റിപ്പോർട്ട്.

രാവിലെ പത്തോടെ വിമാനം ഇന്ത്യയിൽ എത്തുമെന്നാണ് റിപ്പോർട്ട്. പഞ്ചാബ് (67), ഹരിയാന (33), ഗുജറാത്ത് (8), ഉത്തർപ്രദേശ് (3), മഹാരാഷ്‌ട്ര, ഗോവ, രാജസ്ഥാൻ (2), ജമ്മു-കാഷ്മീർ (1) എന്നീ സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ് ഇന്നെത്തുന്ന വിമാനത്തിലുള്ളത്.

നാളെ മറ്റൊരു വിമാനവും അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായി എത്തുമെന്നും റിപ്പോർട്ടുണ്ട്. എത്ര പേരായിരിക്കും ഈ വിമാനത്തിലുണ്ടാകുമെന്ന കാര്യം വ്യക്തമായിട്ടില്ല. നാടുകടത്തപ്പെട്ട 104 ഇന്ത്യക്കാരെ കഴിഞ്ഞ അഞ്ചിന് അമേരിക്കൻ സൈന്യത്തിന്‍റെ ചരക്കുവിമാനത്തിൽ അമൃ‌ത്‌സറിലെത്തിച്ചിരുന്നു.


അതേസമയം, നാടുകടത്തപ്പെട്ട ഇന്ത്യക്കാരുമായി ഡൽഹിയിൽ ഇറങ്ങുന്നതിനു പകരം വിമാനങ്ങൾ അമൃത്‌സറിലെത്തുന്നതിനെ വിമർശിച്ച് ആം ആദ്മി പാർട്ടി സർക്കാർ രംഗത്തെത്തി. കേന്ദ്രസർക്കാർ പഞ്ചാബിനെ അപമാനിക്കുകയാണെന്ന് ആം ആദ്മി പാർട്ടി നേതാവും ധനമന്ത്രിയുമായ ഹർപാൽ ചീമ ആരോപിച്ചു. എന്തുകൊണ്ടാണ് ഈ വിമാനങ്ങൾ ഹരിയാനയിലോ ഗുജറാത്തിലോ ഇറക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.