ബ്രിട്ടീഷ് രചിത ഭൂനിയമങ്ങൾ തുടരുന്നത് നാടിന് അപമാനകരം: ജോസ് കെ. മാണി
Friday, July 19, 2024 10:28 PM IST
വാഴത്തോപ്പ്: 90 വർഷം മുൻപുള്ള ഭൂനിയമങ്ങളുമായി കേരളം ഇപ്പോഴും മുന്നോട്ടുപോകുന്നതു നാടിനാകെ അപമാനകരമാണെന്നു കേരള കോണ്‍ഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസ്-എം ജില്ലാ നേതൃസംഗമം വാഴത്തോപ്പിൽ ഉദ്ഘാടനം ചെയ്യുകയായിരന്നു അദ്ദേഹം. ഭൂമിയെ സംബന്ധിച്ച മുഴുവൻ നിയമങ്ങളും ചട്ടങ്ങളും കാലോചിതമായി പരിഷ്കരിക്കരിക്കണം. ഇതിനാവശ്യമായ പൊതുഭൂനിയമവും അനുബന്ധചട്ടങ്ങളും സംബന്ധിച്ച നിർദേശങ്ങൾ രൂപപ്പെടുത്തുന്നതിനായി ഭൂനിയമ പരിഷ്കരണ കമ്മീഷനെ നിയമിക്കണം.വിരമിച്ച ജഡ്ജിമാർ, നിയമവിദഗ്ധർ എന്നിവരടങ്ങുന്നതായിരിക്കണം കമ്മീഷനെന്നും അദ്ദേഹം പറഞ്ഞു.


വേനൽക്കെടുതിയിൽ കൃഷി നാശം സംഭവിച്ച കർഷകർക്ക് ഇടുക്കി പാക്കേജിൽ ഉൾപ്പെടുത്തി നഷ്ടപരിഹാരം നൽകുവാൻ സർക്കാർ തീരുമാനമെടുത്തതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്ക് ചെയർമാനായി ചുമതലയേറ്റ ബേബി ഉഴുത്തുവാലിനു സ്വീകരണം നൽകി. പാർട്ടി ജില്ലാ പ്രസിഡന്‍റ് ജോസ് പാലത്തിനാൽ അധ്യക്ഷത വഹിച്ചു. പ്രഫ. കെ.ഐ. ആന്‍റണി, അഡ്വ. അലക്സ് കോഴിമല, രാരിച്ചൻ നീറണാംകുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു.