ശബരിമല റോപ്‌വേ: പകരം ഭൂമി കഞ്ഞിക്കുഴിയിൽ നൽകുന്നതിൽ പ്രതിഷേധം
Friday, July 19, 2024 10:08 PM IST
ചെറുതോണി: ശബരിമല റോപ്‌വേക്കുവേണ്ടി വിട്ടുനൽകുന്ന ഭൂമിക്ക് പകരം ഇടുക്കി-കഞ്ഞിക്കുഴി പഞ്ചായത്തിൽ ഭൂമി വനംവകുപ്പിന് വിട്ടുനൽകാനുള്ള തീരുമാനം പ്രതിഷേധാർഹമെന്ന് കഞ്ഞിക്കുഴി കർഷക കോൺഗ്രസ് മണ്ഡലം കമ്മിറ്റി.

പത്തിനംതിട്ട ജില്ലയിൽ പകരം ഭൂമി കണ്ടെത്താൻ കഴിയാഞ്ഞിട്ടല്ല ഇത്തരം നിലപാടെന്നും നേതാക്കൾ ആരോപിച്ചു.

ഇടുക്കി ജില്ലയിലെ ഓരോ പഞ്ചായത്തിലും വനവിസ്തൃതി വർധിപ്പിക്കുന്നത് കർഷകർക്കെതിരായ നീക്കമാണ്. ജില്ലയെ വനമാക്കി മാറ്റാനുള്ള സൂചനകളാണിത്.


തീരുമാനം പുനഃപരിശോധിക്കണമെന്നും ജനവിരുദ്ധനിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെങ്കിൽ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.

യോഗത്തിൽ കർഷക കോൺഗ്രസ് നേതാക്കളായ സൂട്ടർ ജോർജ്, റോബിൻ ജോസഫ്, തോമസ് മുണ്ടൻമലയിൽ, ഷിജു ആന്‍റണി, കെ.പി. നാരായണൻ, മനോഹരൻ ചേലച്ചുവട് എന്നിവർ പ്രസംഗിച്ചു.