x
ad
Tue, 28 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

ശബരിമല സ്വർണക്കൊള്ള: ഇടനിലക്കാരന്‍റെ വെളിപ്പെടുത്തൽ പുറത്ത്


Published: October 28, 2025 02:29 AM IST | Updated: October 28, 2025 02:29 AM IST

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക വെളിപ്പെടുത്തലുമായി കേസിലെ പ്രധാന ഇടനിലക്കാരനായ കൽപേഷ് രംഗത്ത്.

സ്മാർട്ട് ക്രിയേഷൻസിൽനിന്ന് പാക്കറ്റ് വാങ്ങി ബെല്ലാരിയിൽ ഗോവർധന് എത്തിച്ചുനൽകിയെന്നാണ് കൽപേഷിന്‍റെ വെളിപ്പെടുത്തൽ. രാജസ്ഥാൻ സ്വദേശിയായ കൽപേഷ് ചെന്നൈയിലെ സ്വർണക്കടയിലെ ജീവനക്കാരനാണ്.

ഉടമയുടെ നിർദേശമനുസരിച്ച് താൻ പല സ്ഥലങ്ങളിൽനിന്ന് സ്വർണവും മറ്റ് ഉരുപ്പടികളും എടുത്ത് മറ്റു സ്ഥലങ്ങളിൽ എത്തിക്കാറുണ്ടെന്നും കൽപേഷ് വെളിപ്പെടുത്തി.

അതേസമയം സ്വർണക്കൊള്ളയിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയില്ലെന്നും കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം ഇതുവരെ താനുമായി ബന്ധപ്പെട്ടിട്ടില്ലെന്നുമാണ് കൽപേഷ് പറയുന്നത്. ചില ദൃശ്യമാധ്യമങ്ങൾ വഴിയാണ് കൽപേഷിന്‍റെ വെളിപ്പെടുത്തൽ പുറത്തു വന്നത്.

Tags : Sabarimala Gold Robbery

Recent News

Up