ഇസാഫ് ബാങ്ക് അറ്റാദായത്തിൽ‌ മുൻപാദത്തേക്കാൾ 45% വർധന
ഇസാഫ് ബാങ്ക് അറ്റാദായത്തിൽ‌ മുൻപാദത്തേക്കാൾ 45% വർധന
Saturday, July 27, 2024 1:54 AM IST
കൊച്ചി: തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഷെഡ്യൂൾഡ് ബാങ്കായ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് 2024-25 സാന്പത്തിക വർഷത്തിലെ ആദ്യപാദത്തിലെ സാന്പത്തിക ഫലം പ്രഖ്യാപിച്ചു. ബാങ്കിന്‍റെ മൊത്ത ബിസിനസ് 23.4 ശതമാനം വർധിച്ച് 40,551 കോടിയിലെത്തി. മുൻവർഷം ഇതേ കാലയളവിൽ 32,860 കോടി രൂപയായിരുന്നു. മൊത്തവായ്പ 30 ശതമാനം വർധിച്ച് 18,783 കോടിയിലെത്തി, കഴിഞ്ഞ വർഷമിത് 14,444 കോടിയായിരുന്നു.

സാന്പത്തികവർഷത്തിലെ ആദ്യപാദത്തിൽ മൊത്തവായ്പാ വിതരണം 4,503 കോടി രൂപയാണ്. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 4,509 കോടിയായിരുന്നു. ബാങ്കിന്‍റെ മൊത്തം നിക്ഷേപം 33.4 ശതമാനം ഉയർന്ന് 20,887 കോടിയായി. കഴിഞ്ഞവർഷമിത് 15,656 കോടിയായിരുന്നു. ബാങ്കിന്‍റെ കാസ നിക്ഷേപം 72.8 ശതമാനം ഉയർന്ന് 4,927 കോടിയായി. മുൻവർഷം ഇതേ കാലയളവിൽ 2,852 കോടിയായിരുന്നു. അതോടൊപ്പം കാസാ അനുപാതം 23.6 ശതമാനമായി. ഒന്നാം പാദത്തിലെ അറ്റാദായം കഴിഞ്ഞ പാദത്തേക്കാൾ 44.8 ശതമാനം വർധിച്ച് 63 കോടിയിലെത്തി.

കഴിഞ്ഞ സാന്പത്തികവർഷം നാലാം പാദത്തിൽ ഇത് 43 കോടിയായിരുന്നു. അറ്റപലിശവരുമാനത്തിൽ സ്ഥിരവളർച്ചയാണു ബാങ്ക് കാഴ്ചവച്ചിരിക്കുന്നത്. കഴിഞ്ഞ സാന്പത്തികവർഷം 591 കോടിയായിരുന്നത് ഈ വർഷം 588 കോടിയായി. അറ്റ പലിശ മാർജിൻ മാറ്റമില്ലാതെ 9.4 ശതമാനത്തിൽ തുടരുന്നു.


കഴിഞ്ഞ സാന്പത്തികവർഷത്തെ അപേക്ഷിച്ച് മൊത്തം ബിസിനസിന്‍റെ സുപ്രധാനമേഖലകളിൽ 23.4 ശതമാനത്തിന്‍റെ മികച്ച വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കാസ നിക്ഷേപങ്ങളിലടക്കം വർധന പ്രകടമാണ്. ആകെ നിക്ഷേപങ്ങളുടെ 92 ശതമാനവും റീട്ടെയിൽ നിക്ഷേപങ്ങളാണ് എന്നുള്ളത് സാന്പത്തികസ്ഥിരതയെ കൂടുതൽ ബലപ്പെടുത്തുന്നു.

ബിസിനസ് കറസ്പോണ്ടന്‍റ് മേഖലയിലുള്ള ഇസാഫ് ബാങ്കിന്‍റെ ആശ്രിതത്വം പരിമിതപ്പെടുത്തി, നഷ്ട സാധ്യതയുള്ള പ്രവർത്തനങ്ങളെ ലഘൂകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടൊപ്പം റിസ്ക് മാനേജ്മെന്‍റിനെ മെച്ചപ്പെടുത്തുകയും ചെയ്യും - ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് എംഡിയും സിഇഒയുമായ കെ. പോൾ തോമസ് പറഞ്ഞു.

ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് 23 സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്രഭരണപ്രദേശങ്ങളിലുമായി 755 ശാഖകളും 627 എടിഎമ്മുകളും പ്രവർത്തിക്കുന്നതുവഴി ബാങ്കിന്‍റെ വിതരണശൃംഖല വിപുലീകരിച്ചിട്ടുണ്ട്. താഴെക്കിടയിലുള്ള ആളുകളിലേക്കു ബാങ്കിംഗ് സേവനങ്ങൾ എത്തിച്ച് ബാങ്കിന്‍റെ പ്രവർത്തനങ്ങളുടെ വ്യാപ്തി വർധിപ്പിക്കുന്നതിനു 35 ബിസിനസ് കറസ്പോണ്ടന്‍റുമാരുമായി സഹകരിച്ച് 1065 ഉപഭോക്തൃസേവന കേന്ദ്രങ്ങൾ ഇസാഫിനു കീഴിൽ പ്രവർത്തിച്ചുവരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.