ഇലക്‌ടറൽ ബോണ്ട്; ധനമന്ത്രി നിർമല സീതാരാമനെതിരേ കേസ്
ഇലക്‌ടറൽ ബോണ്ട്;  ധനമന്ത്രി നിർമല  സീതാരാമനെതിരേ കേസ്
Sunday, September 29, 2024 3:06 AM IST
ബംഗളൂരു: ഇലക്‌ടറൽ ബോണ്ടിനെതിരേയുള്ള കേസിൽ ബംഗളൂരു കോടതിയുടെ നിർദേശത്തെത്തുടർന്ന് കേന്ദ്രധനമന്ത്രി നിർമല സീതാരാമനെതിരേ പോലീസ് കേസെടുത്തു.

കേന്ദ്ര മന്ത്രിക്കും ഇഡി ഉദ്യോഗസ്ഥർ, ബിജെപിയുടെ ദേശീയ സംസ്ഥാന ഭാരവാഹികൾ തുടങ്ങി മറ്റ് അഞ്ചു പേർക്കുമെതിരേ കേസെടുക്കണമെന്നു ജനപ്രതിനിധികളുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്ന ബംഗളൂരു പ്രത്യേക കോടതി ഉത്തരവിട്ടിരുന്നു.

ഇലക്‌ടറൽ ബോണ്ടിലൂടെ 8000 കോടിയിലേറെ രൂപ തട്ടിയെന്നാരോപിച്ച് ജനാധികാര സംഘർഷ പരിഷത്തിന്‍റെ (ജെഎസ്പി) സഹ അധ്യക്ഷൻ ആദർശ് ആർ. അയ്യർ നൽകിയ പരാതിയിലാണു ബംഗളൂരു തിലക് നഗർ പോലീസിന്‍റെ നടപടി.

ഇഡിയെ ഉപയോഗിച്ച് പരിശോധന നടത്തി, കോർപറേറ്റുകളെ സമ്മർദത്തിൽപെടുത്തി ഇലക്‌ടറൽ ബോണ്ടുകൾ വാങ്ങാൻ കേന്ദ്രം നിർബന്ധിച്ചുവെന്നാണ് പരാതിയിലുള്ളത്. രാഷ്‌ട്രീയ ആവശ്യങ്ങൾക്കായി ഇലക്‌ടറൽ ബോണ്ടിലൂടെ പണം സ്വരൂപിക്കുന്നത് നിയമവിരുദ്ധമാണെന്നും ഹർജിയിൽ ആരോപണമുണ്ട്.


രാഷ്‌ട്രീയപാർട്ടികൾക്കു പണം പിരിക്കുന്നതിനായി 2018 ജനുവരി രണ്ടിനാണ് കേന്ദ്ര സർക്കാർ ഇലക്‌ടറൽ ബോണ്ട് ആവിഷ്കരിച്ചത്. തുടർന്ന് ബിജെപിയും കോൺഗ്രസും ഉൾപ്പെടെ കക്ഷികൾ പണം പിരിക്കുകയും ചെയ്തു. സിപിഎം നേതൃത്വം നൽകിയ പരാതിയിൽ ഇലക്‌ടറൽ ബോണ്ട് ഭരണഘടനാവിരുദ്ധമാണെന്ന് 2024 ഫെബ്രുവരി 15ന് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.