ഹൈക്കോടതിയുടെ പൊതുവായ നിരീക്ഷണങ്ങൾക്ക് ഈ കേസിന്റെ വസ്തുതകളുമായി പ്രത്യേകിച്ച് ബന്ധമൊന്നുമില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, നീണ്ട കസ്റ്റഡി കാലാവധി പരിഗണിച്ചു പ്രതിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. പ്രതി ഉത്തർപ്രദേശിൽനിന്ന് ആളുകളെ ഡൽഹിയിലേക്കെത്തിച്ച് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നുവെന്നായിരുന്നു കേസ്.