തൊടുപുഴ: തീർഥാടന കേന്ദ്രമായ മുതലക്കോടം സെന്‍റ് ജോർജ് ഫൊറോന പള്ളിയിൽ തിരുനാളിന് ഇന്നു തുടക്കം.

ഇന്നു രാവിലെ ഏഴിനു മാർ ജോർജ് പുന്നക്കോട്ടിൽ കൊടിയേറ്റും. തുടർന്ന് പത്തിനും ഉച്ചകഴിഞ്ഞ് 2.30നും വൈകുന്നേരം ഏഴിനും വിശുദ്ധ കുർബാന, നൊവേന. നാളെ രാവിലെ പത്തിന് വിശുദ്ധ കുർബാന (സുറിയാനിയിൽ), സന്ദേശം, നൊവേന - ഫാ. സെബാസ്റ്റ്യൻ നെടുന്പുറത്ത്, 2.30ന് വിശുദ്ധ കുർബാന, നൊവേന -ഫാ. ജിൻസ് പുളിക്കൽ. വൈകുന്നേരം 4.30ന്് പഴുക്കാകുളം കുരിശുപള്ളിയിൽ വിശുദ്ധ കുർബാന - ഫാ. ജോസഫ് കൂനാനിക്കൽ, സന്ദേശം- ഫാ. ജോർജ് മാറാപ്പിള്ളിൽ. തുടർന്ന് പ്രദക്ഷിണം.

23നു രാവിലെ ഒൻപതിന് വിശുദ്ധ കുർബാന, സന്ദേശം, നൊവേന -ഫാ. ജോസ് വടക്കേടത്ത്, 10.30ന് വിശുദ്ധ കുർബാന, സന്ദേശം, നൊവേന -മോണ്‍. വിൻസെന്‍റ് നെടുങ്ങാട്ട് , 2.30ന് വിശുദ്ധ കുർബാന, സന്ദേശം, നൊവേന -ഫാ. ബിബിൻ പുത്തൂർ, വൈകുന്നേരം അഞ്ചിന് കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പൊന്തിഫിക്കൽ കുർബാനയർപ്പിച്ച് സന്ദേശം നൽകും. തുടർന്ന് തിരുനാൾ പ്രദക്ഷിണം.

24നു രാവിലെ 7.30ന് വിശുദ്ധ കുർബാന, സന്ദേശം, നൊവേന -ഫാ. ജയിംസ് മുണ്ടോളിക്കൽ, ഒൻപതിന് വിശുദ്ധ കുർബാന, സന്ദേശം, നൊവേന - ഫാ. ജോസ് കുളത്തൂർ, 10.30ന് വിശുദ്ധ കുർബാന- ഫാ. ആന്‍റണി വെണ്ണായപ്പിള്ളിൽ, സന്ദേശം- ഫാ. ഡയസ് ആന്‍റണി വലിയമരതുങ്കൽ. തുടർന്ന് 12.30-ന് വചനമണ്ഡപം ചുറ്റി പള്ളിയിലേക്ക് പ്രദക്ഷിണം. ഉച്ചകഴിഞ്ഞ് 2.30ന് വിശുദ്ധ കുർബാന, സന്ദേശം, നൊവേന -ഫാ. ജോർജ് പീച്ചാനിക്കുന്നേൽ, വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന, സന്ദേശം, നൊവേന -ഫാ. അഗസ്റ്റിൻ നിരപ്പേൽ. 25 മുതൽ 30 വരെ വൈകുന്നേരം 4.30ന് വിശുദ്ധ കുർബാനയും സന്ദേശവും നൊവേനയും നടക്കും.

മേയ് ഒന്നിന് എട്ടാമിടത്തോടനുബന്ധിച്ച് രാവിലെ ആറിനും 7.30നും വിശുദ്ധ കുർബാന. ഒൻപതിന് വിശുദ്ധ കുർബാന, സന്ദേശം, നൊവേന -ഫാ. കുര്യൻ കുരീക്കാട്ടിൽ, 10.30ന് തിരുനാൾ കുർബാന-ഫാ. സിൽജോ ആവണിക്കുന്നേൽ, സന്ദേശം - ഫാ. ജോസഫ് ആലഞ്ചേരി, തുടർന്ന് പ്രദക്ഷിണം.