കട്ടപ്പന: അനധികൃ പാറമടകളിലേക്ക് കടത്തുകയായിരുന്ന സ്‌ഫോടക വസ്തുക്കള്‍ പോലീസ് പിടികൂടി. കട്ടപ്പന പുളിയന്‍മലയ്ക്ക് സമീപത്തുനിന്നാണ് 300 ഇലക‌്ട്രിക് ഡിറ്റനേറ്ററുകളും 200 ജലാറ്റിന്‍ സ്റ്റിക്കുകളും പിടിച്ചെടുത്തത്.

കേസില്‍ ഈരാറ്റുപേട്ട നടയ്ക്കല്‍ കണ്ടത്തില്‍ ഷിബിലി (43)യെ പോലീസ് അറസ്റ്റ് ചെയ്തു. പുളിയന്മലയ്ക്ക് സമീപം വണ്ടൻമേട് പോലീസ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് ജീപ്പില്‍ കൊണ്ടുവരികയായിരുന്ന സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. കര്‍ണാടകയില്‍നിന്നു കുറഞ്ഞ വിലയ്ക്ക് വാങ്ങി വലിയ വിലയ്ക്ക് ഹൈറേഞ്ചിൽ വിൽക്കുകയാണ് പതിവ്.

കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ്മോന്‍, വണ്ടന്‍മേട് സിഐ. ഷൈന്‍കുമാര്‍, എസ്ഐമാരായ ബിനോയി ഏബ്രഹാം, പ്രകാശ്, സിപിഒ ഫൈസല്‍, രേവതി,സല്‍ജോമോന്‍, സുബിന്‍,ദീപക് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.