കോഴിക്കോട്: നാല് വര്‍ഷമോ അതില്‍ കൂടുതലോ കാലയളവില്‍ നികുതി കുടിശിക വരുത്തിയ എല്ലാതരം വാഹനങ്ങള്‍ക്കും കുറഞ്ഞ നിരക്കില്‍ നികുതി അടയ്ക്കുന്നതിനു മോട്ടോര്‍ വാഹന വകുപ്പ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ആരംഭിച്ചതിന്‍റെ ഭാഗമായി ജില്ലയിലെ സബ് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുക‌ള്‍, റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് എന്നിവിടങ്ങളില്‍ നികുതി സ്വീകരിക്കാന്‍ സൗകര്യം ഒരുക്കി. 2020 ഏപ്രില്‍ മുതല്‍ 2024 മാര്‍ച്ച് 31 വരെ നാല് വര്‍ഷമോ അതിലധികമോ നികുതി കുടിശിക വരുത്തിയ എല്ലാതരം വാഹനങ്ങള്‍ക്കും പദ്ധതി പ്രയോജനപ്പെടുത്താം.

ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്ക് കുടിശികയുടെ 30 ശതമാനവും സ്വകാര്യ വാഹനങ്ങള്‍ക്ക് 40 ശതമാനവും നികുതി അടച്ച് കുടിശിക ഒഴിവാക്കാം. രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷ്വറന്‍സ് സര്‍ട്ടിഫിക്കറ്റ്, ക്ഷേമനിധി ഫീസ് അടച്ച രശീതുകള്‍ എന്നിവ സമര്‍പ്പിക്കേണ്ടതില്ല. വായ്പയുളള വാഹനങ്ങള്‍ക്കും പദ്ധതി ആനുകൂല്യം പ്രയോജനപ്പെടുത്താം.

മോഷണം പോയതോ പൊളിച്ചു കളഞ്ഞതോ ആയ വാഹനങ്ങള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം കുടിശിക അടച്ചതിനുശേഷം 200 രൂപയുടെ മുദ്രപത്രത്തില്‍ നിര്‍ദ്ദിഷ്ട മാത്യകയിലുളള സത്യവാങ് മൂലം സമര്‍പ്പിച്ച് 2024 ഏപ്രില്‍ മാസം മുതലുള്ള ബാധ്യതകള്‍ ഒഴിവാക്കാം. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി മാര്‍ച്ച് 31 ന് അവസാനിക്കുമെന്ന് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.