x
ad
Tue, 28 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ കാലി


Published: October 26, 2025 11:59 PM IST | Updated: October 26, 2025 11:59 PM IST

കോട്ടയം: സപ്ലൈകോ ഔട്ട്‌ലെറ്റുകളും കാലിയായി. സപ്ലൈകോയുടെ സബ്‌സിഡി സാധനങ്ങളില്‍ അരി, പച്ചരി, പഞ്ചസാര, ചെറുപയര്‍, കടല, ഉഴുന്ന്, വന്‍പയര്‍, തുവരപ്പരിപ്പ്, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിവ ഉള്‍പ്പെടുന്നു. ഈ സാധനങ്ങളുടെ വില പൊതുവിപണിയിലെതിനെക്കാള്‍ 35 ശതമാനം കുറവായതിനാല്‍ ഏറെപ്പേരാണ് സപ്ലൈകോയെ ആശ്രയിക്കുന്നത്. ഉഴുന്നും പരിപ്പും പയറും കടലയും മിക്ക് ഔട്ട്‌ലെറ്റുകളിലുമില്ല. കോട്ടയത്ത് കുറെ സാധനങ്ങളുടെ സ്‌റ്റോക്ക് എത്തിയെങ്കിലും പാക്കിംഗ് നടക്കാത്താത്തതിനാല്‍ വിതരണമില്ല.


നിലവില്‍ വെളിച്ചെണ്ണ മാത്രമാണ് സ്റ്റോക്കുള്ളത്. എട്ടു കിലോ കുത്തരിയും രണ്ടു കിലോ പച്ചരിയും സബ്‌സിഡി നിരക്കില്‍ ഓരോ കാര്‍ഡിനും ലഭിക്കേണ്ടതാണ്. മല്ലിയും മുളകും അരക്കിലോയും മറ്റ് സാധനങ്ങള്‍ ഒരു കിലോയുമാണു വാങ്ങാനാകുക. ഓണത്തിന് സാധനങ്ങള്‍ വാങ്ങിയ കരാറുകാര്‍ക്കും സ്ഥാപനങ്ങള്‍ക്കും കുടിശിക പെരുകിയതോടെയാണ് സപ്ലൈകോ കാലിയായത്.

Tags : Supplyco

Recent News

Up