x
ad
Tue, 28 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

ശുചിത്വമുള്ള ചുറ്റുവട്ടം; സർക്കാർ ഓഫീസുകളുടെ മഖം മിനുക്കുന്നു


Published: October 28, 2025 08:20 AM IST | Updated: October 28, 2025 08:20 AM IST

കൽപ്പറ്റ: ജില്ലാ ഭരണകൂടത്തിന്‍റെയും ശുചിത്വമിഷന്‍റെയും നേതൃത്വത്തിൽ ജില്ലയിലെ എല്ലാ സർക്കാർ സ്ഥാപനങ്ങളുടെയും മുഖം മിനുക്കുന്നു.


ശുചിത്വവും മനോഹാരിതയുമുള്ള പൊതു സ്ഥാപനങ്ങൾ രൂപപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ശുചിത്വമുള്ള ചുറ്റുവട്ടം എന്ന പേരിൽ കർമ പരിപാടി നടപ്പാക്കുന്നത്. ശുചിത്വോത്സവം-2025ന്‍റെ രണ്ടാംഘട്ട കർമപരിപാടിയുടെ ഭാഗമായി സർക്കാർ, വിദ്യാഭ്യാസ, ആരോഗ്യ സ്ഥാപനങ്ങളിൽ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ നടപ്പാക്കും. സർക്കാർ സ്ഥാപനങ്ങളിൽ ശുചിത്വം ഉറപ്പാക്കുന്നതിന് ആവശ്യമായ മാർഗനിർദേശങ്ങളടങ്ങിയ കർമപദ്ധതിയുടെ തുടർ പരിശോധനകളും വിലയിരുത്തലുകളും ഇന്നു മുതൽ 31 വരെ നടത്തും. പ്രവർത്തനങ്ങൾ വിലയിരുത്തി സ്ഥാപനങ്ങൾക്ക് ഗ്രേഡ് നൽകും. ഹരിത ചട്ടങ്ങളുടെ ലംഘനവും മാലിന്യ സംസ്കരണ സംവിധാനങ്ങളുടെ അഭാവവും ഗൗരവത്തിലെടുക്കും. ശുചിത്വമില്ലാത്ത സ്ഥാപനങ്ങളിൽനിന്നു സ്ക്വാഡ് പരിശോധനയുടെ അടിസ്ഥാനത്തിൽ പിഴ ഈടാക്കി റിപ്പോർട്ട് സർക്കാരിനു നൽകും

Tags : nattuvishesham local news

Recent News

Up