നെല്ലുവില: പ്രതിഷേധവുമായി കേരള കോൺഗ്രസ്‌-എം
Sunday, July 14, 2024 2:48 AM IST
ആലപ്പുഴ: നെല്ലിന്‍റെ വില നൽകുന്നതിലുള്ള കാലതാമസം ഒരുതരത്തിലും ന്യായീകരിക്കത്തക്കതല്ലെന്ന് കേരള കോൺഗ്രസ്-എം ജില്ലാ നേതൃയോഗം. പിആർഎസ് ലഭിച്ച കർഷകർക്ക് കഴിഞ്ഞ പുഞ്ചകൃഷിയിൽ സംഭരിക്കപ്പെട്ട നെല്ലിന്‍റെ വില കുടിശികയുള്ളത് ഏപ്രിൽ 24 നുശേഷം ഇതുവരെയും കൊടുത്തിട്ടില്ല. നെല്ലുവില നൽകുന്നതിൽ പോലും വിവേചനം കാണിക്കുന്ന സമീപനം പ്രതിഷേധാർഹമാണ്.

നെല്ലിന്‍റെ താങ്ങുവില വർധിപ്പിക്കാനും അടിയന്തരമായ നടപടികൾ ഉണ്ടാകണമെന്ന് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്‍റ് വി. സി. ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. വി.ടി. ജോസഫ്, ജേക്കബ് തോമസ് അരികുപുറം, ജെന്നിംഗ്സ് ജേക്കബ്, ജോസഫ് കെ. നെല്ലുവേലി, പ്രദീപ് കൂട്ടാല തുടങ്ങിയവർ പ്രസംഗിച്ചു.