ന്യൂഡൽഹി: ബില്ലുകൾക്ക് അനുമതി നിഷേധിച്ചതിനും കാലതാമസം വരുത്തി ചില ബില്ലുകൾ രാഷ്‌ട്രപതിക്ക് അയച്ചതിനുമെതിരേ കേരള സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജികൾ മേയ് 13ലേക്കു മാറ്റി.

തമിഴ്നാട് ഗവർണറുടെ കാര്യത്തിൽ പുറപ്പെടുവിച്ച വിധി പരാമർശിച്ചുകൊണ്ട്, ഇന്നലെത്തന്നെ വാദം കേൾക്കണമെന്ന് സംസ്ഥാനത്തിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ.കെ. വേണുഗോപാൽ ആവശ്യപ്പെട്ടെങ്കിലും ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്നയുടെ ബെഞ്ച് അനുമതി നൽകിയില്ല.