ന്യൂഡല്‍ഹി: തന്‍റെ ആരോഗ്യത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് വീണ്ടും ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച് ആരാധ്യ ബച്ചന്‍.

ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്‍റെയും മകളായ ആരാധ്യ തന്നെക്കുറിച്ചുള്ള വ്യാജവാര്‍ത്തകള്‍ നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് നേരത്തെയും ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ആരാധ്യയ്ക്ക് ഗുരുതര രോഗമാണെന്നു ചില സമൂഹമാധ്യമങ്ങൾ പ്രചരിപ്പിച്ചപ്പോൾ ആരാധ്യ മരിച്ചുവെന്നുവരെ മറ്റു ചിലർ പ്രചരിപ്പിച്ചു. ഇതോടെയാണ് 13കാരിയായ ആരാധ്യ കോടതിയെ സമീപിച്ചത്.

തുടര്‍ന്ന് ഗൂഗിള്‍, ബോളിവുഡ് ടൈംസ്, മറ്റ് വെബ്‌സൈറ്റുകള്‍ എന്നിവയോട് ഇത്തരം ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യണമെന്ന് ഡല്‍ഹി ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

2023 ഏപ്രില്‍ 20ന് ഇത്തരം ഉള്ളടക്കങ്ങള്‍ നീക്കണം ചെയ്യണമെന്ന് യുട്യൂബിനോടും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. സെലിബ്രിറ്റിക്കു മാത്രമല്ല, എല്ലാവര്‍ക്കും അന്തസോടെ ജീവിക്കാന്‍ അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കിയിരുന്നു

. എന്നാല്‍ ചില വെബ്‌സൈറ്റുകളും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും ഉത്തരവ് പാലിക്കാത്ത സാഹചര്യത്തിലാണ് ആരാധ്യ ബച്ചന്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. മാര്‍ച്ച് 17ന് കോടതി കേസ് പരിഗണിക്കും.