കോൽക്കത്ത: ബംഗാളിൽ കനത്ത നാശം വിതയ്ക്കാതെ ദാന ചുഴലിക്കാറ്റ്. സംസ്ഥാനത്തിന്‍റെ തെക്കൻ ഭാഗങ്ങളിൽ നിരവധി കെട്ടിടങ്ങൾ തകർന്നു. നൂറുകണക്കിനു മരങ്ങൾ കടപുഴകി. നിരവധി വൈദ്യുതി പോസ്റ്റുകൾ തകർന്നു.

സൗത്ത് 24 പർഗാനസ്, പൂർബ മേദിനിപുർ ജില്ലകളിലാണ് ചുഴലിക്കാറ്റ് നാശം വിതച്ചത്. ഇന്നും സംസ്ഥാനത്ത് കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. പ്രകൃതിക്ഷോഭത്തിൽ ഒരാൾ മരിച്ചതായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. 2.16 ലക്ഷം പേരെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റി.


ഇന്നലെ രാവിലെ ഒഡീഷ തീരത്താണ് ദാന തീവ്ര ചുഴലിക്കാറ്റ് കര തൊട്ടത്. ഇതോടെ ചുഴലിക്കാറ്റായി ശക്തി കുറഞ്ഞു. താത്കാലികമായി നിർത്തിവച്ച വിമാന-ട്രെയിൻ സർവീസുകൾ രാവിലെ 10ഓടെ പുനരാരംഭിച്ചു.