ന്യൂഡൽഹി: യുപിയിലെ ഒന്പതു നിയമസഭാ മണ്ഡലങ്ങളിലേക്കു നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് മത്സരിക്കില്ല.

സമാജ്‌വാദി പാർട്ടി സ്ഥാനാർഥികൾക്കു പിന്തുണ നല്കുമെന്ന് ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്തു വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ യുപിസിസി പ്രസിഡന്‍റ് അജയ് റായി, യുപിയുടെ ചുമതലയുള്ള അവിനാശ് പാണ്ഡെ എന്നിവർ അറിയിച്ചു.

ബിജെപി സ്ഥാനാർഥികളുടെ പരാജയം ഉറപ്പുവരുത്തുകയാണു ലക്ഷ്യമെന്നും 2027 നിയമസഭാ തെരഞ്ഞെടുപ്പിൽ അതു വലിയ സ്വാധീനമുണ്ടാക്കുമെന്നും അവിനാശ് പാണ്ഡെ പറഞ്ഞു.


നേരത്തെ, സമാജ്‌വാദി പാർട്ടിയും കോൺഗ്രസും സഖ്യത്തിൽ മത്സരിക്കുമെന്നു റിപ്പോർട്ടുണ്ടായിരുന്നു. രണ്ടു സീറ്റ് നൽകാമെന്ന സമാജ്‌വാദി പാർട്ടിയുടെ വാഗ്ദാനം കോൺഗ്രസ് നിരസിക്കുകയായിരുന്നു. നവംബർ 13നാണ് യുപിയിലെ ഉപതെരഞ്ഞെടുപ്പ്.