ഹൈദരാബാദ്: ആന്ധ്രാപ്രദേശ് കോൺഗ്രസ് അധ്യക്ഷ വൈ.എസ്. ശർമിളയ്ക്കെതിരേ ഗുരുതര ആരോപണവുമായി സഹോദരനും മുൻ മുഖ്യമന്ത്രിയുമായ വൈ.എസ്. ജഗൻ മോഹൻ റെഡ്‌ഡി.

തന്‍റെയും തന്‍റെ ഭാര്യയുടെയും പേരിലുള്ള കമ്പനിയുടെ ഓഹരികൾ ശർമിള തട്ടിയെടുത്തെന്നാണ് ആരോപണം.

സരസ്വതി പവർ ആൻഡ് ഇൻഡസ്ട്രീസിന്‍റെ ഓഹരികൾ ശർമിളയുടെയും അമ്മ വിജയമ്മയുടെയും പേരിലേക്ക് അനധികൃതമായി കൈമാറ്റം ചെയ്‌തെന്ന് ആരോപിച്ച് ജഗൻ മോഹൻ ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിനെ (എൻസിഎൽടി) സമീപിച്ചു.


എൻസിഎൽടിയുടെ ഹൈദരാബാദ് ബെഞ്ചിനെ കഴിഞ്ഞ മാസമാണ് ജഗൻ സമീപിച്ചത്. കൂടുതൽ വാദം കേൾക്കാനായി കേസ് നവംബറിലേക്കു മാറ്റി.