അമിതവേഗം കുറയ്ക്കാൻ ആവശ്യപ്പെട്ട കോൺസ്റ്റബിളിനെ കൊലപ്പെടുത്തി
അമിതവേഗം കുറയ്ക്കാൻ ആവശ്യപ്പെട്ട  കോൺസ്റ്റബിളിനെ കൊലപ്പെടുത്തി
Monday, September 30, 2024 3:58 AM IST
ന്യൂഡൽഹി: അപകടകരമായി കാർ ഓടിക്കുന്നതു ശ്രദ്ധയിൽപെട്ടയുടൻ നിർത്തിക്കാൻ ശ്രമിക്കുന്നതിനിടെ അതേ കാർ പിന്നിൽനിന്ന് ഇടിച്ചുതെറിപ്പിച്ച പോലീസുകാരൻ മരിച്ചു. സിവിൽ യൂണിഫോമിലായിരുന്ന പോലീസ് കോൺസ്റ്റബിൾ സന്ദീപ് (30) ആണ് മരിച്ചത്. സന്ദീപ് ഓടിച്ചിരുന്ന മോട്ടോർസൈക്കിൾ പത്തുമീറ്ററോളം കാർ ഡ്രൈവർ വലിച്ചിഴച്ചു.

പിന്നീട് റോഡരികിൽ പാർക്ക് ചെയ്ത മറ്റൊരു വാഹനത്തിലിടിച്ചാണ് കാർ നിന്നത്. വീണാ എൻക്ലേവിനു സമീപം ഇന്നലെ വെളുപ്പിന് 2.15നാണ് സംഭവം. ഡ്യൂട്ടിയിലായിരുന്ന സന്ദീപ് , നംഗോലി സ്റ്റേഷനിൽനിന്ന് റെയിൽവേ റോഡിലേക്കു വരികയായിരുന്നു. അപകടശേഷം മോട്ടോർസൈക്കിളിലെത്തിയ രണ്ടുപേരാണ് സന്ദീപിനെ ആശുപത്രിയിലെത്തിച്ചത്.


സന്ദീപിന്‍റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സന്ദീപിന് അമ്മയും ഭാര്യയും അഞ്ചുവസയുള്ള ആൺകുട്ടിയുമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.